മഴ

കൂടെ കളിക്കുവാൻ ആരുമില്ലാതെ ഞാൻ 
തിണ്ണയിൽ വിഷമിച്ചിരിക്കുമ്പോൾ
ആരോ വന്നെന്നെ വിളിച്ചു-
മുറ്റത്തേക്കിറങ്ങി ഞാൻ മെല്ലെ
എന്റെ നെറുകയിൽ മുത്തമിട്ടു
ഒരു കുഞ്ഞു മഴത്തുള്ളി
കൂടെ വന്നൊരായിരം തുള്ളികൾ;
കൂട്ടുകാർ
ഓടിയകത്തേക്ക് ഞാനെന്റെ
പുള്ളിക്കുടയുമായ് പുറത്തിറങ്ങി.
ശ്രാവൺ. എം.വി.
നാലാം ക്ലാസ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പക്ഷിനിരീക്ഷണം - ഫീൽഡ് ട്രിപ്പ്

തുറന്ന ക്ലാസ്സ്മുറി

പഠനോത്സവം - 2019