മഴ
കൂടെ കളിക്കുവാൻ ആരുമില്ലാതെ ഞാൻ
തിണ്ണയിൽ വിഷമിച്ചിരിക്കുമ്പോൾ
ആരോ വന്നെന്നെ വിളിച്ചു-
മുറ്റത്തേക്കിറങ്ങി ഞാൻ മെല്ലെ
എന്റെ നെറുകയിൽ മുത്തമിട്ടു
ഒരു കുഞ്ഞു മഴത്തുള്ളി
കൂടെ വന്നൊരായിരം തുള്ളികൾ;
കൂട്ടുകാർ
ഓടിയകത്തേക്ക് ഞാനെന്റെ
പുള്ളിക്കുടയുമായ് പുറത്തിറങ്ങി.
ശ്രാവൺ. എം.വി.
നാലാം ക്ലാസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ